10 ഫെബ്രുവരി 2014

ആരാണ് ഈ ജനതയുടെ രോദനം കേള്‍ക്കുക?


fsk
 'ജീവിച്ചിരിക്കുന്നതിന്റെ അസഹനീയമായ തെളിച്ചം' ഈ വരികളെഴുതിയ മിലന്‍ കുന്തേരയോട് ഞാന്‍ ക്ഷമാപണം നടത്തുന്നു. പക്ഷെ ഇവിടെ, ദമസ്‌കസില്‍ അത് മാത്രമാണ് തലക്കെട്ടാകേണ്ടത്. 24 മണിക്കൂര്‍ മുമ്പ് ഞാന്‍ ഒരു ഫോണ്‍ കോളിലായിരുന്നു.

സാമൂഹിക പ്രസ്ഥാനമായി പരിവര്‍ത്തിപ്പിക്കപ്പെടണം


കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം വഹിച്ച പങ്കിനെക്കുറിച്ച്‌ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മലയാളികള്‍ക്കിടയില്‍ വിശേഷിച്ച്‌ മുസ്‌ലിംകള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം, സാര്‍വത്രിക വിദ്യാഭ്യാസം, സ്‌ത്രീ വിദ്യാഭ്യാസം എന്നിവ വ്യാപകമാക്കുന്നതില്‍ ആദ്യ കാലത്ത്‌ ഇസ്‌ലാഹി പ്രസ്ഥാനം വലിയ ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്‌.

09 ഫെബ്രുവരി 2014

തോക്കിന്‍ കുഴലിന് കീഴില്‍ നടക്കുന്ന അനുരഞ്ജന ചര്‍ച്ചകള്‍


keryy98netabs
ഫലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്ന എന്ന ലക്ഷ്യത്തിനായിട്ടാണ് സമാധാന ചര്‍ച്ചകള്‍ തുടരുന്നത്. എന്നാല്‍ അതിന് നേതൃത്വം നല്‍കുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കരാറിന്റെ രേഖാമൂലമുള്ള ഒരു രൂപവും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

05 ഫെബ്രുവരി 2014

ഇദ്ദ സമ്പ്രദായം പെണ്‍പീഡനമാകുന്ന നടപ്പുകള്‍


സാളെ എന്റെ മകള്‍ റസിയക്ക്‌ ഫൈനല്‍ ഇയറിന്റെ പബ്ലിക്‌ എക്‌സാം തുടങ്ങും. അവളിപ്പോള്‍ ഭര്‍ത്താവ്‌ മരിച്ച്‌ ഇദ്ദയിലുമാണ്‌. പരീക്ഷ അറ്റന്‍ഡ്‌ ചെയ്യാനും ചെയ്യാതിരിക്കാനും പറ്റാത്ത അവസ്ഥ. എന്ത്‌ ചെയ്യും. ഞാനും മകളും ഇപ്പോള്‍ വലിയ ടെന്‍ഷനിലാണ്‌''

04 ഫെബ്രുവരി 2014

മുസ്‌ലിം വിഷയങ്ങളിലെ ആപിന്റെ മൗനം


Muslmissuee
കഴിഞ്ഞ ഡല്‍ഹി നിയമസഭാ ഇലക്ഷനില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള നിയോജക മണ്ഡലങ്ങളില്‍ ആപ് നേതാക്കള്‍ കിണഞ്ഞ് ശ്രമിച്ചിട്ടും അവര്‍ക്ക് വിജയിക്കാനായിട്ടില്ല. മുസ്‌ലിം വോട്ടുകള്‍ ഉറപ്പാക്കാന്‍ ആപ് പരമോന്നത നേതാവ് ബറേലിയിലെ മൗലവി തൗഖീര്‍ റസാ ഖാനെ പോലുള്ള നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

30 ജനുവരി 2014

'ഓണര്‍ ഡയറീസ്' ഉയര്‍ത്തുന്ന ചോദ്യങ്ങള്‍



 




 2011 ഏപ്രിലില്‍ ഇറാഖി കുടിയേറ്റക്കാരിയായ ഫാലെ ഹസ്സന്‍ അല്‍ മാലികി എന്ന യുവതി അമേരിക്കയില്‍ 35 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ഇരുപതു വയസ്സുകാരിയായ മകളെ കൊന്നുവെന്നതായിരുന്നു അവരുടെ മേലുള്ള കുറ്റം.  മകള്‍പാശ്ചാത്യവല്‍ക്കരണത്തിനടിപ്പെട്ടുവെന്നതായിരുന്നുവേ്രത  കൊലയ്ക്കുകാരണം.

അരക്ഷിതാവസ്ഥയോ സ്വാതന്ത്ര്യം?

ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദ്ര ഭട്ട് പുറപ്പെടുവിച്ച ഒരു വിധി ഏറെ കൗതുകകരമായിരുന്നു. പരിചയക്കാരനായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്മാറി വഞ്ചിച്ചതായി ഒരു യുവതി സമര്‍പ്പിച്ച പരാതിയായിരുന്നു കോടതിയുടെ മുമ്പിലുണ്ടായിരുന്നത്.