18 ഫെബ്രുവരി 2014

ഈ നിശബ്ദ നിലവിളികള്‍ക്ക് അന്ത്യമുണ്ടോ?


kuttik
'കാമുകനൊപ്പം താമസിച്ച മാതാവ് രണ്ട് കുട്ടികളെ കഴുത്ത് മുറുക്കി കൊന്നു'. ഇത് ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്നാണ്. കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ പേര് ദിഹൂഷ്, ഷിഫാ പര്‍വിന്‍. മാതാവിന്റെ പേര് സീനത്ത്. കാമുകന്‍ ഭര്‍ത്താവിന്റെ ബന്ധുവായ മുനീര്‍!

മാധ്യമ സംസ്‌കാരം ആവശ്യപ്പെടുന്ന ജാഗ്രത

മാധ്യമ പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോഴും അവ ഉപയോഗപ്പെടുത്തുമ്പോഴും പാലിക്കേണ്ട ചില മര്യാദകളും വ്യവസ്ഥകളുമുണ്ട്. അവതാരകന്‍, പ്രേക്ഷകന്‍, പരിപാടികള്‍, അവതരണ ഭാഷ എന്നിവയിലെല്ലാം പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്.

കേരള സര്‍ക്കാറിന്റെ പുസ്തകപ്പേടി

14buks3
ഏതാണ്ട് നാലു പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമാണ്. 'വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നു' എന്ന കുറ്റം ചുമത്തി ഡല്‍ഹി ഭരണകൂടം ഒരുകൂട്ടം ഉര്‍ദു പത്രങ്ങളെ പ്രോസിക്യൂട്ട് ചെയ്തു. ഇന്ദിര ഗാന്ധിയാണ് അന്ന് പ്രധാനമന്ത്രി. ഐ.കെ. ഗുജ്‌റാലായിരുന്നു വാര്‍ത്താവിതരണ മന്ത്രി.

നിഖാബ് നിയന്ത്രണ നീക്കത്തിന് തുനീഷ്യന്‍ മുഫ്തിയുടെ പിന്തുണ

niqab
തൂന്‍സ് : സുരക്ഷാ കാരണങ്ങളാല്‍ നിഖാബ് ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള തുനീഷ്യന്‍ സര്‍ക്കാര്‍ നീക്കത്തിന് മുഫ്തിയുടെ പിന്തുണ. തുനീഷ്യന്‍ മുഫ്തി ഹംദ സഈദാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

17 ഫെബ്രുവരി 2014

യാഗയോഗങ്ങളിലൂടെ തൊഗാഡിയ മോഡിമാര്‍

togdiayy
തൊഗാഡിയയും മോഡിയും കേരളത്തില്‍ പലതവണ വന്ന് പോയിട്ടുണ്ട്. ഒരോ വരവിലും വിഷബോംബുകള്‍ പൊട്ടിച്ചാണ് അവര്‍ തിരിച്ചു പോകാറുളളത്. ഓരോ പുസ്തകങ്ങളുടെയും അടിയാധാരം പരിശോധിച്ച് വരികളില്‍ ആര്‍.ഡി.എക്‌സ് തെരഞ്ഞു പിടിക്കുന്ന സൂക്ഷ്മതയൊന്നും ഈ സമയത്ത് നമ്മുടെ ആഭ്യന്തര വകുപ്പ് പുലര്‍ത്താറില്ല.

12 ഫെബ്രുവരി 2014

ശരീഅത്തിനെ തള്ളിപറയലാണോ പുരോഗമനം

modernmuslim900909
ഇന്ത്യന്‍ ഭരണഘടനയുടെ പതിനാലാം ആര്‍ട്ടിക്കിള്‍ വാഗ്ദാനം ചെയ്യുന്ന മത ജാതി ലിംഗ വിവേചനങ്ങള്‍ക്കതീതമായി സമത്വത്തിനുള്ള മൗലികാവകാശം മുസ്‌ലിം വ്യക്തി നിയമം ലംഘിക്കുന്നതിനാല്‍ അത്തരം നിയമങ്ങളെ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 2008-ല്‍ ഒരു സ്ത്രീ സംഘടന കേരള ഹൈക്കോടതിയില്‍ അന്യായം ബോധിപ്പിച്ചിരുന്നു.

അപകടകാരിയായ തടവുകാരന്‍

prisoner4343
രണ്ടു പട്ടാളക്കാര്‍ അയാളുടെ കൈകളില്‍ പിടിച്ചിട്ടുണ്ടായിരുന്നു. കാലിലിട്ടിരിക്കുന്ന തടവറച്ചങ്ങലയുടെ മുഴക്കം കേള്‍പ്പിച്ച് കൊണ്ട് അവര്‍ ചോദ്യം ചെയ്യാനുള്ള മുറിയിലേക്ക് പ്രവേശിച്ചു. മുറിയുടെ നടുവിലുണ്ടായിരുന്ന മരം കൊണ്ടുള്ള  മേശയുടെ  ഓരോ അറ്റങ്ങളിലും കസേരകള്‍ ഇട്ടിരുന്നു.