30 ജനുവരി 2014

'ഓണര്‍ ഡയറീസ്' ഉയര്‍ത്തുന്ന ചോദ്യങ്ങള്‍



 




 2011 ഏപ്രിലില്‍ ഇറാഖി കുടിയേറ്റക്കാരിയായ ഫാലെ ഹസ്സന്‍ അല്‍ മാലികി എന്ന യുവതി അമേരിക്കയില്‍ 35 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ഇരുപതു വയസ്സുകാരിയായ മകളെ കൊന്നുവെന്നതായിരുന്നു അവരുടെ മേലുള്ള കുറ്റം.  മകള്‍പാശ്ചാത്യവല്‍ക്കരണത്തിനടിപ്പെട്ടുവെന്നതായിരുന്നുവേ്രത  കൊലയ്ക്കുകാരണം.

അരക്ഷിതാവസ്ഥയോ സ്വാതന്ത്ര്യം?

ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദ്ര ഭട്ട് പുറപ്പെടുവിച്ച ഒരു വിധി ഏറെ കൗതുകകരമായിരുന്നു. പരിചയക്കാരനായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്മാറി വഞ്ചിച്ചതായി ഒരു യുവതി സമര്‍പ്പിച്ച പരാതിയായിരുന്നു കോടതിയുടെ മുമ്പിലുണ്ടായിരുന്നത്.